Activate your premium subscription today
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നു ട്രെയിനിൽ കരുനാഗപ്പള്ളിയിലേക്ക് തന്റെ പ്രിയപ്പെട്ട Parrot beak aseel പിടക്കോഴിയുമായി ട്രെയിനിൽ പുറപ്പെട്ട ഇമ്രാനു ആകുലതകൾ ഏറെയായിരുന്നു. യതി (അർഥം മഞ്ഞുമനുഷ്യൻ) എന്ന് പേരുള്ള ഈ അസീലിന്റെ അന്നനാളത്തിൽ ഭക്ഷണപദാർഥങ്ങളും, മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയ (crop impaction)
തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, കെനിയ, നമീബിയ, മലാവി, ടാൻസാനിയ, ഉഗാണ്ട എന്നിവിടങ്ങളിലൊക്കെ കണ്ടുവരുന്ന ഒരിനം കൊമ്പ് പൊഴിയാ മാനുകളാണ് ഈലൻഡ്. മാനുകളുടെ രൂപമാണെങ്കിലും ഇവ മാനുകളുടെ കുടുംബത്തിൽ പെടുന്നവയല്ല പകരം കാലികുടുംബത്തിൽ അഥവാ ബോവിഡെ (Bovidae) കുടുംബത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ടോറോട്രേഗസ് ഓറിക്സ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.
കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ എടക്കോമിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്ത ദാരുണസംഭവം ഉണ്ടായത് ഇന്നലെയാണ്. എടക്കോം കണാരംവയലിലെ ചെറുവക്കോടൻ ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ് പുലർച്ചയുണ്ടായ ദുരന്തത്തിൽ വൈദ്യുതാഘാതമേറ്റ് ചത്തത്.
എളുപ്പത്തിൽ വളർത്താവുന്ന അലങ്കാരമത്സ്യം ഏതെന്നു ചോദിച്ചാൽ ഈ രംഗത്തുള്ള ഏതൊരാളിന്റെയും ഉത്തരം ഗപ്പി എന്നായിരിക്കും. എത്രയോ കാലമായി ഗപ്പി നമ്മുടെ നാട്ടിലെത്തിയിട്ട്. ഇന്നും അലങ്കാരമത്സ്യപ്രേമികളുടെ ഇഷ്ടയിനങ്ങളിൽ മുൻനിരയില്‍തന്നെ ഈ പൊടിമത്സ്യം. എണ്ണിയാൽ തീരാത്തത്ര ഇനങ്ങൾ. എത്ര കണ്ടാലും മതിവരാത്ത
നല്ല പാലു കിട്ടാനാണ് വയത്തൂരിലെ തൈപറമ്പിൽ ഷിജി ജയിംസ് പശു വളർത്തൽ ആരംഭിച്ചത്. ഇന്ന്, 25 പശുക്കളും പാൽ ഉൽപന്നങ്ങളും വിൽക്കുന്ന ഒരു സംരംഭകയാണ് ഷിജി. 250 ലീറ്റർ പാലാണ് ഷിജി വീടുകളിൽ എത്തിക്കുന്നത്. റിച്ചൂസ് നാടൻ തൈര് എന്ന പേരിൽ തൈരും വിൽക്കുന്നുണ്ട്. വെണ്ണയും നെയ്യും ചില്ലറ വിൽപനയുണ്ട്.
ലാഭം ആരും വീട്ടിൽ കൊണ്ടുവന്നു തരില്ല, നമ്മൾ കണ്ടറിഞ്ഞു ചെയ്താൽ ലാഭവും കൂടെപ്പോരും. കഴിഞ്ഞ 35 വർഷമായി പശു വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് പുളിമ്പറമ്പിലെ നിർമല എൻ.നായരുടെ(65) വാക്കുകളിൽ തെളിയുന്നതു ഒരു വിജയക്കഥയാണ്.
ഇന്നത്തെ കോഴികളെല്ലാം ഉത്ഭവിച്ചിരിക്കുന്നത് റെഡ് ജംഗിൾ ഫൗൾ എന്നറിയപ്പെടുന്ന കാട്ടുകോഴികളിൽ നിന്നാണ്. ഓരോ നാട്ടിലും അവർക്ക് സ്വന്തമായി നാടൻ കോഴിയിനങ്ങൾ ഉണ്ട്. എന്നാൽ വർണ്ണ നിറങ്ങളുള്ള ഭാരം കുറഞ്ഞ കോഴികൾ മാത്രമാണ് നാടൻ കോഴികളെന്നാണ് ചില ”തീവ്ര നാടൻ വാദികൾ” ധരിച്ചു വച്ചിരിക്കുന്നത്/അല്ലെങ്കിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന് തോന്നുന്നു!
ആടുകളുടെ കുളമ്പുകള്‍ മാസം തോറും മുകളിലേക്കും വശങ്ങളിലേക്കും കാല് സെ.മീ. മുതല്‍ അര സെ.മീ. വീതം വളരുമെന്നാണ് കണക്ക്. മേച്ചില്‍പ്പുറങ്ങളില്‍ അഴിച്ചുവിട്ട് മതിയായ വ്യായാമം ഉറപ്പാക്കി വളര്‍ത്തുന്ന ആടുകളാണെങ്കിൽ അധികമായി വളരുന്ന കുളമ്പിന് സ്വാഭാവിക തേയ്മാനം നടക്കും.
രോമം പൊഴിച്ചിൽ വളരെ കുറഞ്ഞ, മനുഷ്യർക്ക് അലർജിയുണ്ടാക്കാത്ത നായയിനങ്ങളെ അന്വേഷിക്കുന്ന ഒട്ടേറെ പേർ കേരളത്തിലുണ്ട്. അലർജി മൂലം നായസ്നേഹം മാറ്റിവയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും. അവർക്കെല്ലാം അനായാസം വളർത്താനും അടുത്തിടപഴകാനും കഴിയുന്ന നായ ഇനങ്ങളാണ് ഹൈപ്പോഅലർജെനിക് ഡോഗ്സ് ഗണത്തിൽ വരിക. പൂഡിൽ,
ശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ ഉറവിടമാണ് ഇറച്ചി. ബി.സി. 10,000 കാലഘട്ടത്തിൽത്തന്നെ ഇറച്ചിക്കുവേണ്ടി മനുഷ്യർ മൃഗങ്ങളെ വളർത്തിയിരുന്നുവെന്നു ചരിത്രം പറയുന്നു. അതായത്, മനുഷ്യരുടെ ഭക്ഷണത്തിൽ ജന്തുജന്യ പ്രോട്ടീൻ അഥവാ മാംസം ഉൾപ്പെട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു.
ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ലഭ്യതയ്ക്കാണ് നാം മൃഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ കോഴി കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചി പോത്തിറച്ചിയാണ്. അതിനു താഴെ ആട്ടിറച്ചിയും വരും. എന്നാൽ, പോത്തിറച്ചിയെന്ന പേരിൽ നമ്മുടെ നാട്ടിൽ കിട്ടുന്നതെല്ലാം പോത്തിറച്ചിതന്നെയാണോ? പലർക്കുമുണ്ടാകുന്ന സംശയമാണിത്.
"മഴ മാറിയതിന്റെ പിറ്റെ ദിവസം മുതല്‍ അസുഖം തുടങ്ങി. പനിയും, ശ്വാസതടസ്സവും, മൂക്കൊലിപ്പും, താടയിൽ ചെറിയ വീക്കവും ഉണ്ട് ”. കര്‍ഷകരുടെ ഈ പരിഭവം മിക്കവാറും പാസ്ച്ചുറെല്ല രോഗത്തിന്റെ (ഹെമറേജിക് സെപ്റ്റിസീമിയ/എച്ച്എസ് ) രോഗത്തിന്റെ ലക്ഷണങ്ങളാവാം. കുരലടപ്പൻ എന്ന പേരിലാണ് എച്ച്എസ് രോഗം ക്ഷീരകർഷകർക്കിടയിൽ
മൃഗങ്ങൾക്കും വിവിധ സാഹചര്യങ്ങളിൽ അതേ വര്‍ഗത്തില്‍പ്പെട്ട മറ്റൊരു മൃഗത്തില്‍നിന്നു രക്തം സ്വീകരിക്കേണ്ടതായി വരാം. അരുമചികിത്സ കൂടുതൽ വികസിച്ചതുകൊണ്ടുതന്നെ രോഗം കൃത്യമായ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ നൽകാൻ ഇന്നു സാധ്യമാണ്. കാൻസർ ചികിത്സ, ഡയാലിസിസ് തുടങ്ങിയവയൊക്കെ ഇന്ന് മൃഗങ്ങൾക്കും
ടോവിനോ തോമസ് നായകനായ നരിവേട്ട എന്ന മലയാള ചലച്ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷക മനസിനെ ഏറെ ഉലയ്ക്കുന്നതാണെങ്കിലും അതിലെ താമി എന്ന കഥാപാത്രത്തിന്റെ വളർത്തുനായയും കാഴ്ചക്കാരുടെ ശ്രദ്ധ
തുടരും എന്ന മോഹൻലാൽ ചിത്രത്തിലെ തവിട്ടു നിറത്തിലുള്ള നായയെ ആരും മറക്കാനിടയില്ല. കുടുംബത്തിലെ ഒരംഗത്തേപ്പോലെ സിനിമയിലുടനീളമുണ്ടായിരുന്ന ആ നായ എത്ര ഭംഗിയായാണ് തന്റെ റോൾ ചെയ്തിരിക്കുന്നത്. ഇതേ നായതന്നെയാണ് മധുരരാജയിൽ ഭീകര രംഗങ്ങളിൽ തകർത്താടിയതെന്ന് വിശ്വസിക്കാൻ കഴിയുമോ? യജമാനന്റെ നിർദേശങ്ങൾ
2017ൽ 1,35,000 പേരെ നായ കടിച്ചു. 2017 മുതൽ 2022 വരെ മുടങ്ങാതെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. 2023ൽ പുതുക്കിയ ABC മാനദണ്ഡപ്രകാരം സെന്ററുകളുടെ പ്രവർത്തനം മന്ദീഭവിച്ചു. ഇതിനിടെ 25 കോടി രൂപ വന്ധ്യംകരണത്തിനായി സംസ്ഥാനത്ത് സർക്കാർ ചെലവാക്കി. 2017 മുതൽ 5 വർഷം മുടങ്ങാതെ 2022 വരെ വന്ധ്യംകരണം നടത്തിയിട്ടും 2024 ആയപ്പോൾ 3,17,000 പേരെ നായ കടിച്ചു. 7 വർഷം കൊണ്ട് 234 ശതമാനം വർധന.
എലിയെ മാറ്റിനിർത്തി പൂച്ചയെക്കുറിച്ചു നമുക്ക് ചിന്തിക്കാനാവുമോ? ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടുതുടങ്ങിയ കാലംമുതൽ പൂച്ചയ്ക്കൊപ്പം എലിയുമുണ്ടാകും. ജീവിതത്തിൽ മീൻകാരന്റെ ശബ്ദത്തിനായി എന്നും കാത്തിരിക്കുന്ന വേറൊരാളുണ്ടാവില്ല. പൂച്ചയും എലിയും മീനും തമ്മിലുള്ള അഭേദ്യബന്ധത്തിന് പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കാരണങ്ങളുണ്ട്.
കോവിഡ്കാലത്ത് മറ്റു പല സംരംഭങ്ങളും നഷ്ടം നേരിട്ടപ്പോൾ നേട്ടമുണ്ടാക്കിയവരാണ് പെറ്റ് സംരംഭകർ. കോവിഡ് കഴിഞ്ഞപ്പോൾ ഏറ്റവും തളർച്ചയുണ്ടായതും അവർക്കുതന്നെ. കോവിഡ് കാലത്തെ ഡിമാൻഡ് കണ്ട് ഉൽപാദനം വർധിപ്പിച്ചതും ആവേശത്തോടെ വാങ്ങി വളർത്തിയവര്‍ ജോലിക്കു പോയിത്തുടങ്ങിയതോടെ വിറ്റൊഴിവാക്കിയതുമാണ് പെറ്റ്സ്
തുടരും എന്ന മോഹൻലാൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരാളുണ്ട്, ഒരു നായ. ചിത്രത്തിൽ മോഹൽലാൽ അവതരിപ്പിച്ച ഷൺമുഖം എന്ന കഥാപാത്രത്തിന്റെ വളർത്തുനായയായി എത്തിയത് നാസ് ആണ്. ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട നാസ് കോട്ടയം പാലാ മേവടയിലെ സാജൻ കെന്നലിലെ
സംസ്ഥാനത്ത് അറുതിയില്ലാതെ പേമരണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്ത് പ്ലസ് ടു വിദ്യാർഥിയാണ് ഏറ്റവും ഒടുവിൽ ഈ രോഗത്തിന് കീഴടങ്ങിയത്. ഒരു മാസം മുൻപ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. നായ കടിച്ചതിനെത്തുടർന്ന് സമീപത്തെ ക്ലിനിക്കിൽ എത്തിയ കുട്ടിയോടു മെഡിക്കൽ കോളജ്
കേരളത്തിൽ ക്ഷീരമേഖലയിലെ കൊഴിഞ്ഞുപോക്കിനും സാമ്പത്തിക നഷ്ടത്തിനും പ്രധാനകാരണങ്ങൾ വർധിച്ച തീറ്റച്ചെലവും അധ്വാനത്തിനൊത്ത വരുമാനം കിട്ടാത്തതും മാത്രമല്ല, ഇന്നു കന്നുകാലികൾക്കു വർധിച്ചുവരുന്ന രോഗങ്ങളും കൂടിയാണ്. രോഗങ്ങൾ എന്നു പറയുമ്പോൾ കുളമ്പുരോഗവും അകിടുവീക്കവും പോലെ നമുക്ക് കേട്ടുകേൾവിയുള്ള രോഗങ്ങൾ
ഭക്ഷണം കഴിക്കാതെ, വായിലൂടെ നുരയും പതയും വന്ന്, നാക്ക് പുറത്തേക്ക് തള്ളി യാതന അനുഭവിച്ചൊരു മരണം. പേവിഷബാധയേറ്റുള്ള മരണം അതു കണ്ടുനിൽക്കുന്നവർക്ക് മാനസിക വിഷമം നൽകുന്ന ഒന്നാണ്. രോഗം പിടിപെട്ടാൽ മരണം മാത്രം മുൻപിലുള്ള ഈ ജന്തുജന്യ വൈറസ് രോഗം പലപ്പോഴും അശ്രദ്ധയുടെ പരിണിതഫലമായിരിക്കാം. ഏതാനും
പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ പെരുകാനിടയാക്കുന്നു. വഴിയോരക്കടകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടം വേണ്ടതുപോലെ സംസ്കരിക്കുന്നില്ലെന്നും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങുന്ന ഇവ ഭക്ഷിക്കുന്ന തെരുവുനായ്ക്കൾക്ക് സാധാരണ നായ്ക്കളെക്കാൾ കരുത്തുണ്ടാകുന്നുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ എല്ലാ ജില്ലകളിലും കഴിയുന്നത്ര തദ്ദേശ സ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങൾ (ഷെൽറ്റർ ഹോം) സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. മന്ത്രി എം.ബി.രാജേഷാണ് 3 വർഷം മുൻപു പ്രഖ്യാപനം നടത്തിയത്. തെരുവുനായ്ക്കളുടെ വർധന നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ (എബിസി)
ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ തല തുളച്ചുകയറാൻ തക്ക ശേഷിയുള്ള ഒരു വെടിയുണ്ടയ്ക്ക് (ബുള്ളറ്റ്) സമാനമായ ആകൃതിയിലാണ് പേവിഷബാധയ്ക്ക് കാരണമായ റാബീസ് ലിസ്സാ വൈറസുകൾ കാണപ്പെടുക. എന്നാൽ നാഡികളിലൂടെ ശരീരത്തിൽ തുളച്ചുകയറിയാൽ വെടിയുണ്ടയേക്കാൾ അപകടകാരികളാണ് പേവിഷബാധ വൈറസുകൾ. നാഡീവ്യൂഹത്തെയും
Results 1-25 of 1391