Activate your premium subscription today
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും (എഫ്ഡി) വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു.
വായ്പ നിരക്ക് 0.5% വെട്ടിക്കുറച്ച ആർബിഐ നടപടിയുടെ തുടർച്ചയായി പല ബാങ്കുകളും പലിശയിളവു പ്രഖ്യാപിച്ചുതുടങ്ങി. എന്നാൽ ബാങ്കിങ് മേഖലയിലെ മൊത്തം വായ്പകളിൽ 60.2 ശതമാനത്തിനു മാത്രമേ നിരക്കിളവിന്റെ പ്രയോജനം ഉടൻ ലഭ്യമാകുകയുള്ളൂ.
അക്കൗണ്ടിൽ ഒരു ദിവസം 50000 രൂപക്ക് മുകളിൽ അടയ്ക്കണമെങ്കിൽ ക്യാഷ് ആരുടെ അക്കൗണ്ടിലാണോ അടക്കുന്നത് ആ ഇടപാടുകാരന്റെ പാൻ നമ്പർ അക്കൗണ്ടിൽ ചേർത്തിരിക്കണം. ഒരു സാമ്പത്തിക വർഷം മുഴുവൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാവുന്ന പരമാവധി ക്യാഷ് 10 ലക്ഷം രൂപയാണ്. ഇതിൽ കൂടുതലാണെങ്കിൽ ബാങ്കിൽ നിന്ന്
അങ്ങനെ സ്വർണ നാണയം പണയം വയ്ക്കുന്ന കാര്യത്തിലെ ആശങ്കയും ഒഴിഞ്ഞു. ആഭരണത്തിന് പകരം സ്വർണ നാണയമായി കൈവശം വച്ചിരുന്നവർക്ക് അത് പണയം വയ്ക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതത്വം ഒഴിയുന്നു.കഴിഞ്ഞ ദീവസം ആർബിഐ ഇറക്കിയ അന്തിമ വിഞ്ജാപനം അനുസരിച്ച് ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ നാണയം മാത്രമല്ല, ജ്വല്ലറികളിൽ
ഒരാൾക്ക് വായ്പ നൽകുവാനുള്ള അർഹത ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പരിശോധിക്കുന്നത് വായ്പ തിരിച്ചടക്കുവാനുള്ള വരുമാനമുണ്ടോ,ശേഷിയുണ്ടോ (capacity to repay)എന്ന് മാത്രം നോക്കിയല്ല. അതിനുള്ള മനസ്സും (will to repay)കൂടെയുണ്ടോ എന്നാണ്. ഇങ്ങനെ ശേഷിയും മനസ്സും ഒരുമിച്ച് ഉണ്ടെങ്കിലാണ് വാങ്ങിയ കടം
ഒരു വ്യക്തിയുടെ തിരിച്ചടവു ശേഷി അടക്കമുള്ള കാര്യങ്ങളിൽ ധന സ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിൽ (ക്രെഡിറ്റ് അപ്രെയ്സൽ) 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് റിസർവ് ബാങ്ക് ഇളവ് നൽകി. 2.5 ലക്ഷത്തിനു മുകളിൽ വായ്പയെടുക്കുന്നവർക്ക് മാത്രമേ പുതിയ മാർഗരേഖയിലുള്ള വിശദമായ പരിശോധന നേരിടേണ്ടി വരൂ.
പ്രതിമാസ, വാർഷിക ചരക്ക്-സേവന നികുതി (GST) റിട്ടേൺ (GST Return) സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി ജിഎസ്ടി നെറ്റ്വർക്ക് (GSTN). ജൂലൈ മുതൽ ഇതു പ്രാബല്യത്തിലാകും. സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായാണ് തീരുമാനമെന്ന് ജിഎസ്ടി വകുപ്പ് (GST Network) വ്യക്തമാക്കി.
വായ്പാ ഇടപാടുകാർക്ക് ആശ്വാസം സമ്മാനിച്ച് റീപ്പോനിരക്കിൽ 0.50% ബംപർ ഇളവ് പ്രഖ്യാപിച്ച റിസർവ് ബാങ്ക്, സാധാരണക്കാർക്ക് കൂടുതൽ നേട്ടം സമ്മാനിച്ച് സ്വർണപ്പണയ വായ്പകളുടെ മാനദണ്ഡങ്ങളും ആകർഷകമാക്കി. ഇന്നൊരുവേള മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 99 ലക്ഷം കോടി രൂപയും ഭേദിച്ചു.
റിസർവ് ബാങ്കിന്റെ (RBI) നടപ്പുവർഷത്തെ (2025-26) രണ്ടാമത്തെ പണനയ പ്രഖ്യാപനം (Monetary Policy Announcement) നാളെ. റീപ്പോനിരക്ക് (Repo Rate) കുറഞ്ഞാൽ ആനുപാതികമായി ബാങ്കുകൾ വായ്പാ പലിശനിരക്കുകളും കുറയ്ക്കും. ഭവന (home loans), വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്പകളെടുത്തവർക്കും പുതുതായി വായ്പ തേടുന്നവർക്കും അത് വലിയ ആശ്വാസവുമാകും.
വായ്പക്കാരെ കാത്ത് ഇന്ത്യൻ ബാങ്കുകളിൽ കിടക്കുന്നതു 1.5 ലക്ഷം കോടി രൂപ. സാമ്പത്തിക വളർച്ചയുടെ ഗതിവേഗത്തിന്റെ കുറവ്, ഉയർന്ന പലിശ നിരക്ക്, തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്ഥ, തൊഴിൽ ലഭ്യതയുടെ കുറവ് എന്നിവയൊക്കെയാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും ബാങ്ക് വായ്പകളിൽ നിന്ന് അകറ്റി നിർത്തുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുൾപ്പെടെ അഞ്ച് പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) അഞ്ച് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ, എംഎസ്എംഇ വായ്പകൾ വീണ്ടെടുക്കാൻ ഒരു പൊതു പ്ലാറ്റ് ഫോം തയ്യാറാക്കുന്നു. ഇങ്ങനെ ചെയ്താൽ ബാങ്കുകൾക്ക് വായ്പ തിരിച്ചു പിടിക്കൽ എളുപ്പമാകും
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയം കിടക്കുന്നുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ
സ്വത്തു വിവരങ്ങൾ മറച്ചുവയ്ക്കുകയാണെങ്കിൽ വിവാഹമോചനത്തിലേക്കെത്തുമോ? എത്ര സ്നേഹമുള്ള വിവാഹ ബന്ധമായാലും സ്വത്തുക്കൾ മറച്ചുവയ്ക്കുകയാണെങ്കിൽ പ്രശ്നമാകുമോ? ഭാര്യയോ, ഭർത്താവോ സ്വന്തമായി തീരുമാനമെടുത്ത് ഇരുചെവിയറിയാതെ സമ്പാദ്യം വളർത്തുന്നത് ശരിയാണോ? ശരിയല്ല എന്നാണ് പ്രശസ്ത വിവാഹമോചന അഭിഭാഷക വന്ദന ഷായുടെ
ലോകത്തിൽ തന്നെ സ്വർണം ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് ഇന്ത്യക്കാർ. ചടങ്ങുകൾക്കായാലും, സമ്പാദ്യമായാലും, സമ്മാനം കൊടുക്കാനായാലും സ്വർണമില്ലാത്ത കാര്യം നമുക്ക് ഓർക്കാനാകില്ല. സ്വർണം ഒരു ലക്ഷത്തിലേക്ക് നടന്നടുക്കുമ്പോൾ നമ്മൾ വാങ്ങുന്ന സ്വർണ ആഭരണങ്ങൾ ശരിക്കും സ്വർണം തന്നെയാണോ അതോ
നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായാൽ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളും തയാറാകും. നിങ്ങളുടെ നിലവിലെ വായ്പാത്തുക 20 ലക്ഷം രൂപയാണെന്ന് കരുതുക. ഈയാഴ്ച റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കുറച്ചാൽ എത്രയായിരിക്കും പുതുക്കിയ ഇഎംഐ? ഒരു ഉദാഹരണം നോക്കാം.
ഓരോ പുതിയ മാസവും വ്യക്തികളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഇക്കുറി ജൂൺ ഒന്നുമുതലുള്ള മാറ്റങ്ങൾ പക്ഷേ, കൂടുതൽ പ്രസക്തമാണ്. ഇപിഎഫ്ഒ 3.0 (EPFO 3.0), ക്രെഡിറ്റ് കാർഡ് (Credit Card) ചട്ടം, ആധാർ അപ്ഡേറ്റ് (Free Aadhaar update), എടിഎം ഫീസ് (ATM fee), സെബിയുടെ (SEBI) പുതിയ മ്യൂച്വൽഫണ്ട് ചട്ടം എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിലാവുന്നത്.
ന്യൂഡൽഹി ∙ 2024–25 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചു. 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസുകൾക്കും ബാധകമായ ഐടിആർ–1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആർ യൂട്ടിലിറ്റി ഇന്നലെ ആദായനികുതി വകുപ്പ് പുറത്തിറക്കി. ഇവ ഉപയോഗിച്ചാണ് റിട്ടേൺ ഫയൽ
വര്‍ഷം മുന്നോട്ട് പോകുകയാണ്. ജീവതകാലം മുഴുവന്‍ ജോലി മാത്രം ചെയ്തിട്ട് കാര്യമില്ല. പെന്ഷന് പ്രായത്തിൽ എന്തെങ്കിലും കൈയ്യില്‍ ഇല്ലെങ്കില്‍ പിന്നെ പലരുടെയും സഹായത്തില്‍ ജീവിക്കേണ്ടിവരും. ആരുടെയും സഹായം കൂടാതെ പെന്ഷന് കാലം സുഖകരമാക്കാന്‍ മാസം വെറും 49 രൂപ മാറ്റിവച്ചാല്‍ മതി. അതായത് ഇപ്പോൾ ദിവസം
സാമ്പത്തിക തട്ടിപ്പുകളും ഐഡന്റിറ്റി മോഷണങ്ങളും അതിവേഗത്തില്‍ കുതിച്ചുയരുകയാണിന്ന്. അനധികൃത ഇടപാടുകളും വ്യക്തിഗത ഡാറ്റയുടെ മോഷണവും തട്ടിപ്പ് വായ്പകളുമെല്ലാം നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇത്
സ്വർണപ്പണയ (Gold loan) വായ്പാവിതരണത്തിന് റിസർവ് ബാങ്ക് (RBI) കൊണ്ടുവന്ന കടുത്ത ചട്ടങ്ങൾക്ക് (draft norms on gold loans) കേന്ദ്ര ധനമന്ത്രാലയത്തിന്റെ ‘തിരുത്ത്’. സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളിൽ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ഇൻഷുറൻസ് എടുക്കണമെന്ന് ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ആവശ്യപ്പെടാറുണ്ട്. ചിലപ്പോൾ അതൊരു നിർബന്ധമാകാറുമുണ്ട്.സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മാതാപിതാക്കൾ മക്കളുടെ പഠനാവശ്യത്തിന് വായ്പ എടുക്കുമ്പോൾ പലർക്കും ഇതിനാകില്ല. പ്രധാനമായി രണ്ടു തരം വിദ്യാഭ്യാസ
കൊച്ചി ∙ വിദേശത്തുനിന്ന് മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം ആദ്യമായി വർഷം 2 ലക്ഷം കോടി രൂപ കടന്നു. വിവിധ ബാങ്കുകളിലെ എൻആർഐ നിക്ഷേപം 3 ലക്ഷം കോടിയിലെത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഉപഭോഗത്തിനും ഉശിരു പകരുന്നതാണ് വിദേശ പണം വരവിലെ വർധന. രൂപയുടെ മൂല്യം വർധിച്ചതാണു പ്രധാന
വയോധികനെ ‘ഡിജിറ്റൽ അറസ്റ്റ്’ (Digital Arrest) ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം മുളയിലേ പൊളിച്ചടുക്കി ഫെഡറൽ ബാങ്ക് (Federal Bank) ഉദ്യോഗസ്ഥർ. ഫെഡറൽ ബാങ്കിന്റെ തവനൂർ ശാഖയിലാണ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ട് 76കാരൻ എത്തിയത്. പണം ആർക്ക്, എന്താവശ്യത്തിന് അയക്കുന്നു എന്ന് ചോദിക്കുന്നതിനിടെ വയോധികന് ഒരു വിഡിയോകോൾ വന്നു.
കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഓൺലൈൻ ആയി വാങ്ങുന്ന രീതി ഇന്ന് കൂടുകയാണ്. വീട്ടിൽ ഇരുന്നു തന്നെ സാധനങ്ങൾ വാങ്ങുമ്പോൾ പല ഉപഭോക്താക്കളും, ഇ കോമേഴ്സ് കമ്പനികളുടെ മാർക്കറ്റിങ് തന്ത്രങ്ങളിൽ പെട്ട് അറിയാതെ കൂടുതൽ ചെലവ് ചെയ്ത് പോകുന്നു. എന്താണ് 'ഡാർക് പാറ്റേൺസ്' ? ഉപയോക്താക്കളെ സ്വാധീനിച്ച്
ആദായ നികുതിദായകർക്കും (Income Taxpayers) ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശ്വാസം പകർന്ന് നടപ്പു അസസ്മെന്റ് വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സർക്കാർ നീട്ടി. ജൂലൈ 31 ആണ് സാധാരണ ഓരോ വർഷവും ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി.
Results 1-25 of 391