Activate your premium subscription today
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് ബ്രിഡ്ജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 6-ന് ഉദ്ഘാടനം ചെയ്തതോടെ പ്രഫസർ മാധവി ലത ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നു. "ദൗത്യത്തിനു പിന്നിലെ സ്ത്രീ," "പാലം പണി പൂർത്തിയാക്കാൻ അത്ഭുതം പ്രവർത്തിച്ച വനിത" തുടങ്ങിയ വിശേഷണങ്ങളുമായി ദേശീയ
ലിയ ട്രീസാ ജോർജ്, ലിസ മറിയം ജോർജ് പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിന്റെയും റീന രാജുവിന്റെയും ഇരട്ട കണ്മണികൾ.. മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ വെട്ടിക്കൽ വീട്ടിൽ ഒന്നാം റാങ്കിന്റെ ഇരട്ടിമധുരമായിരുന്നു. സഹോദരിമാർ രണ്ടുപേരും റാങ്ക് ലക്ഷ്യം വച്ച് തന്നെയാണ്
കിട്ടിയ മെഡിസിൻ സീറ്റ് പോയിട്ടും... ആഗ്രഹിച്ചു നേടിയ എംബിബിഎസ് അഡ്മിഷൻ നഷ്ടമായപ്പോഴും തൃശൂർ മുടിക്കോട് താമരശ്ശേരി വീട്ടിൽ ടി.എസ്.ശിശിര കുലുങ്ങിയില്ല. അതിന്റെ തെളിവാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ 87–ാം റാങ്ക്. കുട്ടിക്കാലം മുതൽ മനസ്സിലുള്ള ലക്ഷ്യമായിരുന്നു മെഡിസിൻ പഠനം. അഡ്മിഷനും കിട്ടി. എന്നാൽ
ശാസ്ത്ര ഗവേഷണത്തിൽ തൽപരരായ വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് പത്തനംതിട്ട ചാലപ്പള്ളി സ്വദേശിനി ജെ. അനഘ അർഹയായി. ഒന്നരക്കോടി രൂപയാണ് സ്കോളർഷിപ്പ് തുക. ക്രോണോബയോളജിയിലെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഇൻസെക്ട് ക്ലോക്ക് ഇനിഷ്യൽ ട്രെയിനിങ് എക്സ്പീരിയൻസ്
കൊറോണ വ്യാപനത്തിനുശേഷം വായുജന്യ രോഗങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് പോലും അവബോധമുണ്ട്. ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് വായുവിലൂടെ രോഗങ്ങൾ എത്ര എളുപ്പത്തിൽ പടർന്നു പിടിക്കുമെന്ന് നമുക്കറിയാം. കൊറോണയെക്കാളും ശക്തിയുള്ള രോഗാണുക്കളുടെ വ്യാപനം ഇനി ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. വായുവിലൂടെ
ദൃഢനിശ്ചയവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ ഏതു ഉയരങ്ങളും കീഴടക്കാനാകും. ഇത്തവണത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 500ൽ 499 മാർക്കും കരസ്ഥമാക്കി രാജ്യത്ത് തന്നെ ഒന്നാംനിരയിലെത്തിയ കോട്ടയം സ്വദേശിനി ഗായത്രി എം. എന്ന കൊച്ചു മിടുക്കിയുടെ വിജയമന്ത്രവും ഇതുതന്നെയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലെ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതോടെ കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കയ്യെത്തി പിടിച്ചിരിക്കുകയാണ് റിതിക എസ് എ എന്ന കൊച്ചുമിടുക്കി. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശിയായ റിതിക 600ല്‍ 599 മാർക്കും നേടി രാജ്യത്തെ തന്നെ നേട്ടക്കാരിൽ മുൻനിരയിലേക്കാണ് എത്തിയത്. ചിട്ടയായ പഠനരീതിയാണ് ഈ
ഫ്ലാറ്റിൽ ബോംബ് വച്ചിട്ടുണ്ടേ എന്നു കേട്ടപാടെ പാതിമുറിഞ്ഞ മീശയെക്കുറിച്ച് ആശങ്കപ്പെടാതെ ഇരുകയ്യിലും കുട്ടികളെയുമെടുത്ത് ഓടുന്ന എസ്ഐ പീതാംബരൻ. കയ്യിൽ കിട്ടിയ മിക്സിയും ടിവിയും വീട്ടുപകരണങ്ങളും വാരിക്കൂട്ടുന്ന ഭാര്യ രമണി. ഒരു തീപിടിത്തമുണ്ടായാൽ എങ്ങനെയൊക്കെയാകും ആളുകളുടെ ചിന്ത എന്നതു ‘സിഐഡി മൂസ’
കൊച്ചി ∙ ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി സ്കോളർഷിപ്പുകൾ (32.5 ലക്ഷം രൂപ, 24 ലക്ഷം രൂപ) നിധി ജേക്കബിന് ലഭിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) ബിരുദധാരിയായ നിധി, സോഷ്യൽ ഇന്നവേഷൻ മേഖലയിൽ പ്രോഡക്ട്– സർവീസ് ഡിസൈനറാണ്. ബൽജിയം, ലിത്വാനിയ, ക്രൊയേഷ്യ എന്നീ
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി
കോവിഡ് കാലത്ത് മലപ്പുറം ജില്ലയിൽ ഡോക്ടറായി സേവനം, പിന്നീട് പ്രത്യേക കോച്ചിങ് കേന്ദ്രത്തിൽ പോകാതെ വീട്ടിൽ നിന്ന് ഓൺലൈനിലൂടെ സിവിൽ സർവീസ് പരിശീലനം. ആദ്യ അവസരത്തിൽ 475ാം റാങ്ക് നേടി ഐപിഎസ് ട്രെയ്നിങ്ങിന്റെ ഭാഗമായ ഡോ.ഒ.അപർണ ഇപ്പോൾ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആയി കാസർകോട് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ
മേരി ക്യൂറിയുടെ പ്രത്യേകത ഓർമയില്ലേ ? രണ്ടു തവണ നൊബേൽ പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി. ആ മേരി ക്യൂറിയുടെ പേരിലുള്ള ഗവേഷണ ഫെലോഷിപ് രണ്ടുതവണ ലഭിച്ച ഒരു മലയാളിക്കൊപ്പമാണ് 'കരിയർ ഗുരു' ഈയാഴ്ച. നേരത്തേ ഡോക്ടറൽ ഗവേഷണത്തിനും ഇപ്പോൾ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും യൂറോപ്യൻ കമ്മിഷന്റെ മേരി സ്ക്ലോഡോവ്സ്ക– ക്യൂറി
രാജ്യത്ത് 13.44% പേർ മാത്രം വിജയിച്ച പരീക്ഷയിൽ അഞ്ചാം റാങ്ക് നേടുക ചില്ലറ കാര്യമല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിലൂടെ 22-ാം വയസ്സിൽ ആ നേട്ടമാണ് അംറത് ഹാരിസ് സ്വന്തമാക്കിയത്. 600ൽ 484 മാർക്ക്. ദേശീയ തലത്തിലെ അഞ്ചാം റാങ്കും കേരളത്തിലെ ഒന്നാം
കോട്ടയം ∙ ഗവേഷണത്തിനൊരുങ്ങുന്ന വിദ്യാർഥികൾ കഴിയുന്നത്ര പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണമെന്നും എപ്പോഴും അറിവുകൾ പുതുക്കിക്കൊണ്ടിരിക്കണമെന്നും ഷെറിൻ സൂസൻ ചെറിയാനും ഷാജില സലിമും പറയുന്നു. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർഥികളായ ഇവർ ഇനി യുഎസിലെ ടെനിസി സർവകലാശാലയിൽ
വർഷം 1949. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയെന്ന യുവരാജ്യം പ്രതിസന്ധികളിൽ ഉഴലുന്ന കാലം. യുപിഎസ്സി പരീക്ഷയിലൂടെ സിവിൽ സർവീസിലേക്ക് കടക്കാൻ ആഗ്രഹിച്ച ചൊനിര ബെല്ലിയപ്പ മുത്തമ്മ എന്ന യുവതി നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന വിദേശകാര്യ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട്
ഹാപ്പിനസ് റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ഇന്ത്യ എപ്പോഴും താഴെനിൽക്കുന്നത്? ആളുകളുടെ ഉപഭോഗം കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ച് സന്തോഷം കൂടുന്നില്ല. ആളുകൾ കൺസ്യൂം ചെയ്താലേ രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടൂ താനും. ഈ വൈരുധ്യത്തെ എങ്ങനെ നേരിടും ?’ ഈ വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയുടെ
വണ്ടാനം ∙ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കായി നടത്തുന്ന രാജ്യത്തെ പ്രധാന ക്വിസ് മൽസരമായ എസ്.ഡി.ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം രണ്ടാം വർഷ പി.ജി.വിദ്യാർഥികളായ ഡോ. ആനന്ദ്.ടി, ഡോ.ജാവേദ് അനീസ് ടീം ഒന്നാം സ്ഥാനം നേടി. രാജ്യത്തെ പ്രധാനപ്പെട്ട
പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രായത്തിലല്ല കാര്യം, ഗവേഷണത്തിന്റെ മൂല്യത്തിലാണ്. ഒപ്പം, ഉദ്യോഗത്തിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിൽക്കാത്ത കഠിനാധ്വാനത്തിന്റെകൂടി പിൻബലത്തിലാണ് വൈദ്യുത ബോർഡ് ഉദ്യോഗസ്ഥൻ സി. ജയപാലൻ (55) ഐഐടി മദ്രാസിൽനിന്നു പിഎച്ച്ഡി നേടിയത്. തിരുവനന്തപുരം പേരൂർക്കട എൻസിസി റോഡ് സ്വദേശിയും
ചെറിയ പരാജയങ്ങളില്‍ മനസ്സു മടുക്കുന്നവര്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ കയ്യെത്തി പിടിക്കാനാവില്ല എന്നു പറയാറുണ്ട്. ഈ പറച്ചില് ചുമ്മാതല്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി ധ്രുവ് ലോയ. മുന്നൂറിലധികം തവണ അപേക്ഷകള്‍ അയച്ചും
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
സാധാരണ ഗതിയില്‍ സർക്കാർ ജോലി ലഭിക്കുന്നവര്‍ അവിടെനിന്ന് വിട്ടുപോകുന്നത് അപൂര്‍വമായിട്ടാണ്. ആവശ്യത്തിന് ലീവ്, ആനുകൂല്യങ്ങള്‍, സർക്കാർ ജോലി നല്കുന്ന സുരക്ഷിതത്വം, ആ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തു വരാനുള്ള വിമുഖത എന്നിവയെല്ലാമാണ് കാരണം. എന്നാല്‍, ചില മിടുമിടുക്കന്മാരുടെ കാര്യത്തില്‍ തൊഴില്‍
കൊല്ലം ∙ ഇരുപതാം വയസ്സിൽ പിജി പഠിക്കാൻ മധ്യപ്രദേശിലേക്കു പോയ കൊല്ലം തങ്കശ്ശേരി സ്വദേശിനി ഷാലറ്റ് ഡിക്സണ്‍ തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ അൻപതു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. അന്നു മോഹിച്ചത് ഒരു ബിരുദാനന്തര ബിരുദമാണെങ്കിൽ ഇന്ന് അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്ഡിയും സ്വന്തം. ജോലി
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായി വടകര കീഴരിയൂർ സ്വദേശിനി. എ. കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് കേന്ദ്ര സർക്കാരിന്റെ പഴ്സണൽ മന്ത്രാലയത്തിൽ നിന്നും ശാരികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. ജന്മനാ സെറിബ്രൽ പാൾസി
ഇംഗ്ലിഷിലുള്ള തന്റെ നീണ്ട കയ്യൊപ്പ് എങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററിലെ കൊച്ചു കോളത്തിൽ കൊള്ളിക്കാം എന്ന് തങ്കമ്മ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴിതാ 74-ാം വയസ്സിൽ സാധാരണ വിദ്യാർഥിയായി കൂത്താട്ടുകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാഭ്യാസ ചരിത്രത്തിൽ വ്യത്യസ്തമായ കയ്യൊപ്പു
Results 1-25 of 936