Activate your premium subscription today
ആക്സിയോം സ്പേസ് തങ്ങളുടെ ആക്സിയോം-4 ദൗത്യം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) വിക്ഷേപണം അനിശ്ചിതമായി മാറ്റിവെച്ചതായി പ്രഖ്യാപിച്ചതോടെ ഇനി ആ വിക്ഷേപണ ദിവസം എന്നായിരിക്കുമെന്ന് ഇന്ത്യയുൾപ്പെടെയുള്ള 4 രാജ്യങ്ങളും ഒപ്പം ലോകവും കാത്തിരിക്കുകയാണ്. ദൗത്യം മാറ്റിവെച്ചതിന് പിന്നിൽ ബഹിരാകാശ
വിമാനയാത്ര, ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗ്ഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അതിൻ്റേതായ ചില വെല്ലുവിളികളും അപകടസാധ്യതകളും നിലവിലുണ്ട്. വിമാനം പറന്നുയരുകയോ ഇറങ്ങുകയോ ചെയ്യുന്ന കുറഞ്ഞ സമയത്താണ് ഭൂരിഭാഗം വിമാന അപകടങ്ങളും സംഭവിക്കുന്നതെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. ടേക്ക് ഓഫും ലാൻഡിങും
ബഹിരാകാശ ദൗത്യങ്ങൾ സാധാരണയായി ഒരു രാജ്യത്തിന്റെയോ, അല്ലെങ്കിൽ ബഹിരാകാശ ഏജൻസികളുടെയോ നിയന്ത്രണത്തിൽ നടക്കുന്ന ഒന്നാണ്. എന്നാൽ, ആക്സിയോം-4 ദൗത്യം ഈ പതിവ് തെറ്റിക്കുന്നു. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ വാണിജ്യ ദൗത്യത്തിനായി
കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ (81.4 കിലോമീറ്റര്‍) അകലെ തീപിടിച്ച ചരക്കു കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളതെന്നാണ് റിപ്പോർട്ട്, ക്ലാസ് 6.1ൽ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ട്. 4 കണ്ടെയ്നറുകളിൽ പാരാ ഫോർമാൽഡിഹൈഡ് പോലുള്ള രാസവസ്തുക്കളുണ്ട്.
സൗരയൂഥത്തിലെ ഏറ്റവും വെളിയിലുള്ള ഗ്രഹമായ നെപ്റ്റ്യൂണിനപ്പുറം, സാധാരണ ഛിന്നഗ്രഹങ്ങളെക്കാളും വാൽനക്ഷത്രങ്ങളെക്കാളും വലുപ്പമേറിയ ഒരു വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. പുതിയ കുള്ളൻഗ്രഹമാകാം ഇതെന്നാണു കണക്കാക്കപ്പെടുന്നത്. 2017 ഒഎഫ്201 എന്നു പേരു നൽകിയിരിക്കുന്ന ഈ വസ്തുവിനെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന
ഡൊണാൾഡ് ട്രംപും ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് മുറുകുന്നു. മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിനും സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾക്കും നൽകിയ സർക്കാർ കരാറുകളും സബ്സിഡികളും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഭീഷണിയാണ് തർക്കത്തിന് തിരികൊളുത്തിയത്. ഇതിന് മറുപടിയായി, സ്പേസ് എക്സിന്റെ പ്രധാന ബഹിരാകാശ
2050ൽ കാർബൺ ബഹിർഗമനനിരക്ക് പൂജ്യമാക്കുക (നെറ്റ് സീറോ കാർബൺ എമിഷൻ) എന്ന ലക്ഷ്യത്തിലേക്കു ശ്വേത ഹൈഡ്രജൻ(Natural Hydrogen) വഴിതുറക്കുമോയെന്ന ചർച്ചകൾ ഊർജമേഖലയിൽ സജീവമാകുകയാണ്. ശ്വേത ഹൈഡ്രജനെ മെരുക്കുക വഴി 1.7 ലക്ഷം വർഷം വരെ ഭൂമിയിലെ വ്യവസായങ്ങളും മറ്റു കാര്യങ്ങളും പ്രവർത്തിപ്പിക്കാനുള്ള ശുദ്ധോർജം
25 കോടി വർഷം മുൻപ് കരയിൽ ജീവിച്ചിരുന്ന ചില ജീവികൾ കടലിലേക്കിറങ്ങി. ആ ജീവികളിൽ പിന്നെ പരിണാമമുണ്ടായി അവ കടൽജീവികളായി. ഇന്നത്തെ ഡോൾഫിനുകളും കൊലയാളിത്തിമിംഗലങ്ങളുമൊക്കെ ഇവയുടെ പിൻതലമുറകളിൽ പെട്ടതാണ്.ഇവ വീണ്ടും കരയിലേക്കു തിരികെ വരാൻ ഒരു സാധ്യതയുണ്ടോ? ചാൻസേയില്ലെന്നാണു ഗവേഷകർ പറയുന്നത്. പരിണാമത്തിലെ
അമേരിക്കയിൽ നടന്ന ഒരു സംഭവം ബയോളജിക്കൽ വാർഫെയറിന്റെ ഭാഗമായേക്കാമെന്ന രീതിയിൽ ലോകശ്രദ്ധ ആകർഷിച്ചിരിക്കുന്നു. ചൈനീസ് പൗരന്മാരായ രണ്ട് പേർ അപകടകരമായ ഒരു രോഗാണുവിനെ അമേരിക്കയിലേക്ക് കടത്തിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. 'ഫ്യൂസേറിയം ഗ്രമിനിയാരം' (Fusarium graminearum) എന്ന് തിരിച്ചറിഞ്ഞ ഈ രോഗാണു,
ആണവ വിദ്യയുടെ വികാസത്തിൽ ശ്രദ്ധേയ പങ്കുവഹിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് എൻറികോ ഫെർമി.ആണവയുഗത്തിന്റെ ശിൽപിയായി പരിഗണിക്കപ്പെടുന്ന ഇറ്റാലിയൻ വംശജനായ ശാസ്ത്രജ്ഞനും നൊബേൽ പുരസ്കാര ജേതാവുമാണ് ഫെർമി.ശാസ്ത്രരംഗത്ത് വളരെ പരിചിതമുഖമായിരുന്ന ഫെർമിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഒഴിവു സമയങ്ങൾ നന്നായി
ജിം ക്യാരി നായകനായ "ദ് ട്രൂമാൻ ഷോ" (The Truman Show) എന്ന സിനിമയിൽ, ട്രൂമാന്റെ ജീവിതം ഒരു റിയാലിറ്റി ഷോ ആണെന്ന് വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി ആകാശത്തുനിന്ന് ഒരു സ്റ്റുഡിയോ ലൈറ്റ് താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്. ഇതുപോലെയുള്ള രംഗങ്ങൾ ഇപ്പോഴിതാ യഥാര്‍ഥത്തിൽ സംഭവിക്കുകയാണ്. തെക്കൻ കെനിയയിലെ മുകുകു
സ്കോട്ലൻഡിലെ ലോക്നെസ് തടാകത്തിലുണ്ടെന്നു പറയപ്പെട്ടുന്ന ഭീകരജീവിയായ നെസിയെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി ഗവേഷകർ. ചരിത്രത്തിൽ ആദ്യമായി ജലാന്തര ഡ്രോണുകൾ ഉപയോഗിച്ച് തടാകത്തിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയാണു പര്യവേക്ഷണം. നെസിയെ കണ്ടെത്തിയില്ലെങ്കിലും സാൽമണുകൾ ഉൾപ്പെടെ വൻതോതിലുള്ള മത്സ്യസമ്പത്ത്
കൊച്ചിയിൽ അടുത്തിടെയുണ്ടായ MSC ELSA 3 എന്ന ചരക്കുകപ്പലിന്റെ അപകടം പരിസ്ഥിതി പ്രേമികളെയും സന്നദ്ധപ്രവര്‍ത്തകരെയും പൊതുജനങ്ങളെയുമൊക്കെ ആശങ്കയിലാഴ്ത്തിയിരുന്നു. ആഴങ്ങളിലേക്ക് മറഞ്ഞ കപ്പലിലെ ഗാലൺ കണക്കിന് എണ്ണ ചോരുമോ? നമ്മുടെ കടൽ മലിനമാകുമോയെന്നൊക്കെ ഏവരും ചിന്തിച്ചു. കാരണം കടലിൽ എണ്ണ ചോരുന്നത് എത്ര
നമ്മുടെ ഭൂമി ഉൾപ്പെടുന്ന താരാപഥമായ ക്ഷീരപഥത്തിൽ പൂർണമായും വൃത്താകൃതിയിലുള്ള ഒരു കുമിള ഘടന കണ്ടെത്തി ഗവേഷകർ. സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം ബാക്കിയായ ഒരു ഘടനാണ് ഇതെന്നാണു ഗവേഷകർ പറയുന്നത്. ടീലിയോസ് എന്നു പേരിട്ടിരിക്കുന്ന ഈ ഘടന കണ്ടെത്തിയത് ഓസ്ട്രേലിയൻ സ്ക്വയർ കിലോമീറ്റർ അരേ പാത്ത്ഫൈൻഡർ എന്ന
വർഷം 1998...അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ ഒരു ചരിത്രനിമിഷത്തിലായിരുന്നു.നാസയുടെ ഒരു സ്പേസ് ഷട്ടിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. അടുത്തിടെ പ്രവർത്തനം തുടങ്ങിയ നിലയത്തിലേക്കുള്ള ആദ്യ യാത്രയായിരുന്നു ഇത്. ബഹിരാകാശത്തുവച്ച് ഈ പേടകം ഒരു ചിത്രം പകർത്തി. വളരെയേറെ ശ്രദ്ധിക്കപ്പെട്ട
പുതിയൊരു വൻകര ഭൂമിയിൽ ഉയരുമത്രേ...ഇപ്പോഴെങ്ങുമല്ല. കുറഞ്ഞത് 20 കോടി വർഷങ്ങൾക്കുശേഷം. കംപ്യൂട്ടേഷനൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷകർ നടത്തിയ പഠനത്തിലാണു ശ്രദ്ധേയമായ വിവരങ്ങൾ വെളിപ്പെട്ടത്.എർത് ഡൈനമിക്സ് റിസർച് ഗ്രൂപ്പ്, കർട്ടിൻ യൂണിവേഴ്സിറ്റി, പീക്കിങ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ
മെക്സിക്കോയുമായുള്ള അതിർത്തിയിൽ മതിൽ നിർമാണം മുതൽ ഒട്ടനവധി നിർദ്ദേശങ്ങളുമായി അമേരിക്കൻ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പാസാക്കിയ ബില്ലാണ് 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട് (ഓബിബിബിഎ 2025). പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ബില്ലിന് നൽകിയിരിക്കുന്ന പേര് തന്നെ കൗതുകമുണർത്തുന്നതാണ്. അമേരിക്കൻ ജനതയെ നേരിട്ട്
കേരള തീരക്കടലിൽ എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയ സംഭവവും അതിൽനിന്ന് പുറത്തുവന്ന കണ്ടെയ്നറുകൾ ചിലത് കേരള തീരത്ത് അടിഞ്ഞതുമായ ബന്ധപ്പെട്ട ആശങ്ക തുടരുകയാണ്. കണ്ടെയ്നറുകളിൽ നിന്നും പുറത്തുവരുന്ന പ്ലാസ്റ്റിക് നർഡിലുകൾ (പ്ലാസ്റ്റിക് ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന ചെറുതരികൾ) അടിഞ്ഞുകൂടുന്നു
ചൊവ്വാഗ്രഹത്തെ അനുസ്മരിപ്പിക്കുന്ന പ്രകൃതിയാണ് ആഫ്രിക്കിയിലെ നമീബ് മരുഭൂമിയിൽ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാട്. എന്നാൽ ഇതിനിടയിലും കൗതുകകരവും ദുരൂഹവുമായ ഒരു കാര്യം മരുഭൂമിയിൽ കാണാം. വൃത്താകൃതിയിലുള്ള ചില വിചിത്രഘടനകളാണ് ഇത്. ഇവയിൽ വട്ടംചുറ്റി പുല്ല് വളർന്നു നിൽക്കും.ഫെയറി റിങ്സ്
സ്വിറ്റ്സർലൻഡിലെ പ്രശസ്ത ആണവ ഗവേഷണ സ്ഥാപനമായ സേണിൽ ആന്റിമാറ്റർ അഥവാ പ്രതിദ്രവ്യം വഹിച്ചുകൊണ്ടുപോകാൻ പറ്റുന്ന പ്രത്യേക കാർഗോ പേടകം നിർമിച്ചു. ആന്റിമാറ്റർ സംബന്ധിച്ച ഗവേഷണത്തിൽ വളരെയേറെ ഗുണകരമായ ഒരു കണ്ടെത്തലാണ് ഇതെന്നാണ് വിലയിരുത്തൽ. സേണിൽ നിന്ന് യൂറോപ്പിലെ മറ്റ് ലബോറട്ടറികളിലേക്ക് പ്രതിദ്രവ്യം
സ്വർണം ഒഴുകിയെത്തുന്ന സ്വപ്നം ആരെങ്കിലും കണ്ടിട്ടുണ്ടോ?, എങ്കിലിതാ ഭൂമിയുടെ ആഴത്തിലുള്ള കാമ്പിൽ(കോർ) സ്വർണവും മറ്റ് വിലയേറിയ ലോഹങ്ങളും നിറഞ്ഞിരിക്കുന്നുവെന്നും, അവ ഇപ്പോൾ മാന്റിലിൽനിന്ന് പുറത്തേക്ക് വന്ന് ഭൂമിയുടെ പുറന്തോടിലേക്ക് എത്തുന്നുവെന്നും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ഭൂമിയുടെ ആന്തരിക
കൂറ്റൻ ലോഹപ്പെട്ടികൾ പ്രത്യക്ഷപ്പെട്ടതോടെ കൊല്ലം, ആലപ്പുഴ തീരപ്രദേശം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്,അതോടൊപ്പം ആശങ്കയും പടരുന്നുണ്ട്. ഭൂരിഭാഗം കണ്ടെയ്നറുകളിലും എന്താണെന്നത് വ്യക്തമല്ല. തീരപ്രദേശത്ത് അടിഞ്ഞ കണ്ടെയ്നറുകളിൽ ചിലതിൽ 40 അടി ഹൈ ക്യൂബ് റീഫർ കണ്ടെയ്നർ (ISO കോഡ് 45R1) എന്ന കോഡ് വ്യക്തമായി
കൊച്ചി തീരക്കടലിൽ എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയ സംഭവവും അതിൽനിന്ന് പുറത്തുവന്ന കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞതുംവലിയ ആശങ്കയുയർത്തിയിരിക്കുകയാണ്. കാരണം പതിമൂന്നോളം കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണെന്നതാണ് വിവരം. പക്ഷേ ഇത്തരത്തിലുള്ള ഹസാർഡസ് കാർഗോയുടെ നീക്കം ഒരു അദ്ഭുതമല്ല.
അറബിക്കടലിന്റെ നീലപ്പരപ്പിൽ, അപ്രതീക്ഷിതമായി എംഎസ്സി എൽസ 3 എന്ന കൂറ്റൻ ചരക്കുകപ്പൽ പൂർണ്ണമായും മുങ്ങിത്താഴ്ന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു.കപ്പലിന്റെ ഇന്ധനം കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ(3.704 കിലോമീറ്റർ) വ്യാപിച്ചു എന്ന വിവരമാണു ലഭിക്കുന്നത്.കപ്പൽ നഷ്ടപ്പെടുന്നതു
വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭകളിൽ പ്രധാനിയാണ് ലിയണാഡോ ഡാവിഞ്ചി. മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ സ്രാഷ്ടാവ്. ഡാവിഞ്ചിയുെട അനന്തരതലമുറകളിൽ പെട്ടവരെ കണ്ടെത്താനായുള്ള അന്വേഷണങ്ങൾ ദീർഘനാളായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ശ്രമത്തിൽ ശ്രദ്ധേയമായ ഒരു കാൽവയ്പുണ്ടായെന്നു ഗവേഷകർ
Results 1-25 of 3158