Activate your premium subscription today
കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ഗാർഹിക കടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കടം കുത്തനെ കൂടുന്നതിൽ പല സാമ്പത്തിക വിദഗ്ധരും ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആരോഗ്യകരമായ കടം ഇന്ത്യയുടെ സാമ്പത്തിക
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും (എഫ്ഡി) വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു.
വായ്പ നിരക്ക് 0.5% വെട്ടിക്കുറച്ച ആർബിഐ നടപടിയുടെ തുടർച്ചയായി പല ബാങ്കുകളും പലിശയിളവു പ്രഖ്യാപിച്ചുതുടങ്ങി. എന്നാൽ ബാങ്കിങ് മേഖലയിലെ മൊത്തം വായ്പകളിൽ 60.2 ശതമാനത്തിനു മാത്രമേ നിരക്കിളവിന്റെ പ്രയോജനം ഉടൻ ലഭ്യമാകുകയുള്ളൂ.
സിആർആരും, റീപോ നിരക്കും കുറച്ച ഭാരതീയ റിസർവ് ബാങ്കിന്റെ നടപടിയുടെ പിന്തുണയിൽ വെള്ളിയാഴ്ച്ച മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യൻ വിപണി ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഗ്യാപ് അപ്പ് ഓപ്പണിങ് നേടി. ബജാജ് ഫിനാൻസിന്റെ ഓഹരി വിഭജനത്തിന്റെയും, ബോണസിന്റെയും റെക്കോർഡ് ദിനം പ്രഖ്യാപിച്ചതിനെ
നന്ദി, സഞ്ജയ് മൽഹോത്ര, നന്ദി. സമ്മോഹനമായ ഭാവിക്ക് ഉത്തേജനമാകുന്ന പിന്തുണയാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര ഓഹരി വിപണിക്കു സമ്മാനിച്ചിരിക്കുന്നത്. അതു വിപണിക്ക് ഇരട്ടിമധുരമാണ്. ഒറ്റയടിക്കു വായ്പ നിരക്കിൽ 0.5% പലിശ കുറച്ചതു കോർപറേറ്റ് മേഖലയിൽ വലിയ ഉണർവിനു സഹായകമാകുമെന്നതാണ് ഒരു നേട്ടം. നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതമാകുന്ന സാഹചര്യത്തിൽ ഇടപാടുകാർ വലിയ തോതിൽ ഓഹരികളിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും പണം ഒഴുക്കുമെന്നതു മറ്റൊരു നേട്ടം. ആരും ജയിക്കാത്ത മത്സരം പോലെയായിരുന്നു വിപണിയിലെ നീണ്ടുപോയ അനിശ്ചിതാവസ്ഥ. വില സൂചികകൾ 25,000 പോയിന്റിനരികെ വഴിയറിയാതെ അലഞ്ഞപ്പോൾ വിപണിക്ക്
അങ്ങനെ സ്വർണ നാണയം പണയം വയ്ക്കുന്ന കാര്യത്തിലെ ആശങ്കയും ഒഴിഞ്ഞു. ആഭരണത്തിന് പകരം സ്വർണ നാണയമായി കൈവശം വച്ചിരുന്നവർക്ക് അത് പണയം വയ്ക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതത്വം ഒഴിയുന്നു.കഴിഞ്ഞ ദീവസം ആർബിഐ ഇറക്കിയ അന്തിമ വിഞ്ജാപനം അനുസരിച്ച് ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ നാണയം മാത്രമല്ല, ജ്വല്ലറികളിൽ
ഒരാൾക്ക് വായ്പ നൽകുവാനുള്ള അർഹത ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പരിശോധിക്കുന്നത് വായ്പ തിരിച്ചടക്കുവാനുള്ള വരുമാനമുണ്ടോ,ശേഷിയുണ്ടോ (capacity to repay)എന്ന് മാത്രം നോക്കിയല്ല. അതിനുള്ള മനസ്സും (will to repay)കൂടെയുണ്ടോ എന്നാണ്. ഇങ്ങനെ ശേഷിയും മനസ്സും ഒരുമിച്ച് ഉണ്ടെങ്കിലാണ് വാങ്ങിയ കടം
ഒരു വ്യക്തിയുടെ തിരിച്ചടവു ശേഷി അടക്കമുള്ള കാര്യങ്ങളിൽ ധന സ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിൽ (ക്രെഡിറ്റ് അപ്രെയ്സൽ) 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് റിസർവ് ബാങ്ക് ഇളവ് നൽകി. 2.5 ലക്ഷത്തിനു മുകളിൽ വായ്പയെടുക്കുന്നവർക്ക് മാത്രമേ പുതിയ മാർഗരേഖയിലുള്ള വിശദമായ പരിശോധന നേരിടേണ്ടി വരൂ.
പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം ലഭിച്ചു എന്നതാണ് ഇന്നത്തെ ധന അവലോകന കമ്മിറ്റിയുടെ തീരുമാനങ്ങൾ. റിപോ നിരക്ക് കുറയ്ക്കുമെന്നായിരുന്നു പരക്കെയുള്ള പ്രതീക്ഷ. ഭൂരിപക്ഷവും കരുതിയത്ത് നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ്. എന്നാൽ കുറഞ്ഞൊരു പക്ഷം പറഞ്ഞിരുന്നു റിപോ നിരക്ക് 50 ബേസിസ് പോയിന്റ് വരെ
റിപ്പോ നിരക്ക് അരശതമാനം കുറച്ച് അമ്പരപ്പിച്ച റിസർവ് ബാങ്ക് അതിനൊപ്പം വളർച്ചയെ പ്രോൽസാഹിപ്പിക്കുന്ന അക്കോമഡേറ്റിവ് നിലപാടിൽ നിന്ന് ന്യൂട്രൽ നിലപാടിലേക്ക് നയം മാറ്റിയതെന്താണ്? ഈ വർഷമാദ്യം സഞ്ജീവ് മല്ഹോത്ര ഗവർണറായി ചുമതലയേറ്റ ശേഷമാണ് ഒരു വർഷത്തിനു ശേഷം നിലപാട് ന്യൂട്രലിൽ നിന്ന് വളർച്ചയെ
Results 1-10 of 794